Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parties Join

Alappuzha

വിവിധ പാര്‍ട്ടികളില്‍നിന്നെത്തിയ 50 പേര്‍ക്ക് കേരള കോണ്‍ഗ്രസില്‍ അംഗത്വം

എടത്വ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുട്ടനാട്ടില്‍ ശക്തമായ രാഷ്ട്രീയ നീക്കം നടത്തി കേരളകോണ്‍ഗ്രസ് രംഗത്ത്. രാമങ്കരി വേഴപ്രയില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികളില്‍ നിന്നായി അന്‍പതോളം പേരാണ് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് വേഴപ്രയില്‍ നടന്ന യോഗത്തില്‍ കേരളകോണ്‍ഗ്രസ് അംഗത്വം എടുത്തത്.

കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ റെജി ചെറിയാന്‍ യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലേക്ക് എത്തിയ പുതിയ അംഗങ്ങളെ ഷാളണിയിച്ച് അദ്ദേഹം സ്വീകരിച്ചു. കുട്ടനാട്ടിലും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നിരവധി പേര്‍ ഇനിയും കേരള കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് റെജി ചെറിയാന്‍ അവകാശപ്പെട്ടു.

കുട്ടനാട്ടിലെ വികസന മുരടിപ്പും, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാത്ത എംഎല്‍എ അടക്കമുള്ള രാഷ്ട്രീയ നേതൃത്വവുമാണ് ഇത്തരം രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസുകുട്ടി ജോസ്, ജോബിള്‍ പെരുമാള്‍, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അരുണ്‍ ഫിലിപ്പ്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ലൗലേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ലിബിമോള്‍ വര്‍ഗീസ്, ലിസമ്മ സ്‌കറിയ, സിബി ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

Latest News

Corehub Up